.............
"നക്ഷത്രങ്ങൾ മഞ്ഞുപെയ്യുന്ന പൗർണ്ണമി
രാത്രിയിൽ നീർമാതളം
പൂത്തു കൊഴിയുന്ന വിളക്കു
തറയിൽ എന്റെ അരികത്തായ് ആമി,
കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു
കഥ പറയുന്ന പോലെ.... അടുത്തിരുന്നവരെ ആശ്വാസിപ്പിക്കുന്നപോലെ ചിലയിടങ്ങളിൽ കണ്ണുചിമ്മി നിന്റെ കഥ.... എന്റെയും...... പോ.. എന്റെ പ്രണയമേ.... നിനക്കും മുൻപേ ഞാൻ തോറ്റു പോയിരിക്കുന്നു.......! "
രാത്രിയിൽ നീർമാതളം
പൂത്തു കൊഴിയുന്ന വിളക്കു
തറയിൽ എന്റെ അരികത്തായ് ആമി,
കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു
കഥ പറയുന്ന പോലെ.... അടുത്തിരുന്നവരെ ആശ്വാസിപ്പിക്കുന്നപോലെ ചിലയിടങ്ങളിൽ കണ്ണുചിമ്മി നിന്റെ കഥ.... എന്റെയും...... പോ.. എന്റെ പ്രണയമേ.... നിനക്കും മുൻപേ ഞാൻ തോറ്റു പോയിരിക്കുന്നു.......! "
കതിരേഷ് പാലക്കാട്
മനോഹരമാക്കാൻ ഒന്നും ബാക്കിയാക്കാതെ കമൽ മാഷ്, കമൽ മാഷിനും അപ്പുറത്ത് നിമിഷങ്ങളുടെ ഒരു അണുവും പാഴാക്കാത്ത മഥു നീലകണ്ടൻ മാഷേ....... ഒരു താളവും ഇല്ലാത്ത ജീവനെ ഉയിർത്തെഴുന്നേൽപ്പിച്ച പ്രിയപ്പെട്ട എം. ജയചന്ദ്രൻ മാഷിനും , തൗഫീക്ക് ജീയ്ക്കും..... ഹോ....... എങ്ങിനെ ഞാൻ നന്ദി പറയേണ്ടൂ.....?
പോ എന്റെ കാലമേ..... എനിക്കു പറയാൻ ആയിരം ബന്ധങ്ങൾ മാത്രം ഈ മുഖപുസ്തക താളുകളിൽ..... !
തിയറ്ററിൽ പോയി കാണൂ പ്രിയപ്പെട്ട സൗഹൃദങ്ങളേ...... ഒന്നും നഷ്ടമാവില്ല..... ഒന്നും.............!
എന്ന്
ഞാൻ /നീയും
ഞാൻ /നീയും
മാധവിക്കുട്ടി/കമലാ ദാസ്/കമല സുരയ്യ യുടെ....
പ്രിയപ്പെട്ട കൃഷ്ണ്ണൻ//ഭർത്താവ്/നല്ല വായനക്കാരൻ/മകൻ/ചുരുങ്ങിയ കാലത്തിൽ ഒരു സന്തത സഹചാരി........!
പ്രിയപ്പെട്ട കൃഷ്ണ്ണൻ//ഭർത്താവ്/നല്ല വായനക്കാരൻ/മകൻ/ചുരുങ്ങിയ കാലത്തിൽ ഒരു സന്തത സഹചാരി........!
“എനിക്ക് വീണ്ടും ഒരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍
എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ മാത്രം ഉറങ്ങും.
മാന്‍ പേടകളും കുതിരകളും നായ്ക്കുട്ടികളും
മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.
വെയില്‍ പൊള്ളുന്ന നിമിഷം നദിയില്‍ നീന്തുകയും
ഒരു മഞ്ചലെന്നപോലെ കിടക്കുകയും ചെയ്യും .
എന്‍റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട്
യാതൊരു സാദൃശ്യവും ഉണ്ടാകില്ല .
ഞാന്‍ സുന്ഗന്ധ വാഹികളായ പൂക്കളുടെ ദളങ്ങളും
മാവിന്‍റെ തളിരും വിരിച്ച് ആ ശയ്യയില്‍ കിടക്കും…”
എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ മാത്രം ഉറങ്ങും.
മാന്‍ പേടകളും കുതിരകളും നായ്ക്കുട്ടികളും
മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.
വെയില്‍ പൊള്ളുന്ന നിമിഷം നദിയില്‍ നീന്തുകയും
ഒരു മഞ്ചലെന്നപോലെ കിടക്കുകയും ചെയ്യും .
എന്‍റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട്
യാതൊരു സാദൃശ്യവും ഉണ്ടാകില്ല .
ഞാന്‍ സുന്ഗന്ധ വാഹികളായ പൂക്കളുടെ ദളങ്ങളും
മാവിന്‍റെ തളിരും വിരിച്ച് ആ ശയ്യയില്‍ കിടക്കും…”
No comments:
Post a Comment